News 18 ചാനൽ ചാനല്‍ അടക്കം ഐ]തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. യഹോവ സാക്ഷികളും ജൂതരും ഒന്നാണ് എന്ന പച്ചക്കള്ളം തട്ടി വിട്ടതിനു ശേഷം ഹമാസിനെ ന്യായീകരിച്ചവരാണ് ഈ സ്ഫോടനത്തിന്റെ ഉത്തരവാദികൾ എന്ന് പറഞ്ഞത് ബിജെപി നേതാവ് സന്ദീപ് വാചസ്പതിയാണ്.
അതോണ്ട് ജലീലിക്കാനോട് പറയാണ്. ഇങ്ങള് ആവുമ്പോലെ നോക്കി. പരാതി ഇഷ്ടം പോലെ കൊടുക്കി. ഇങ്ങക്ക് ഇഷ്‌ടമുള്ള ആൾക്കാരെ വെച്ച് അന്വേഷിക്ക്. പക്ഷേ ഇക്കക്ക് കൂട്ടിയാ കൂടൂലാ. അതിന് ഇച്ചിരി കൂടെ മൂക്കണം. ഇത് യൂത്ത് ലീഗാ. മുസ്ലിം യൂത്ത് ലീഗ്'-
പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ പ്രതികരണവുമായി പി കെ ഫിറോസ് രംഗത്തെത്തി. കത്വ ഫണ്ട് തിരിമറിക്കേസ് കെടി ജലീലും മന്ത്രി വി അബ്ദുറഹിമാനും ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് അദ്ദേഹം പറഞ്ഞു.
സാദിഖലി തങ്ങളെ ക്ഷണിച്ചത് ഔചിത്യബോധം കൊണ്ടാണത്രേ. അതുവഴി സിപിഎം നേതാക്കളെ പുകഴ്ത്താനും കോണ്‍ഗ്രസിനെ ഇകഴ്ത്താനും ഇങ്ങേര് ശ്രമിച്ചുനോക്കുന്നുണ്ട്.
പോരാത്തതിന് ന്യായീകരിക്കുകയും വേണം. 2000 രൂപയുടെ നോട്ടിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ കണ്ണും പൂട്ടി വിശ്വസിക്കണം. കൊടുങ്ങല്ലൂരിലെ സ്വന്തം നേതാവ് കള്ള നോട്ട് കേസിൽ പിടിക്കപ്പെട്ടാൽ (അതും ഒന്നല്ല രണ്ട് പ്രാവശ്യം) പാക്കിസ്ഥാനിലെ കള്ളനോട്ടടി കച്ചവടം പൂട്ടിക്കാൻ നമ്മളിട്ട പദ്ധതിയാണെന്ന് പറയണം.
കേരളാ സ്റ്റോറി എന്ന സംഘപരിവാര്‍ പ്രൊപ്പഗാണ്ട സിനിമയില്‍ പറയുന്നതുപോലെ കേരളത്തിലെ മുസ്ലീം യുവാക്കള്‍ പ്രേമിച്ച് മതംമാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയ സ്ത്രീകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്ന് നടനും അഭിഭാഷകനുമായ ഷുക്കൂര്‍ വക്കീലും പ്രഖ്യാപിച്ചിട്ടുണ്ട്
ഹിന്ദുക്കളായ സ്ത്രീകളെ വശീകരിച്ച് മതംമാറ്റി കല്യാണം കഴിച്ച് തീവ്രവാദത്തിലേക്ക് കടത്തുകയും കേരളത്തില്‍ മുപ്പതിനായിരത്തിലേറെപ്പേരെ വഞ്ചിക്കുകയും ചെയ്തുവെന്ന ഗുരുതര ആരോപണമാണ് സിനിമയിലുളളതെന്നും മനുഷ്യരെ മതത്തിന്റെ പേരില്‍ ചേരിതിരിക്കാനുളള സംഘപരിവാര്‍ സ്‌പോണ്‍സേര്‍ഡ് സിമിയാണ് കേരളാ സ്‌റ്റോറിയെന്നും പി കെ ഫിറോസ് പറഞ്ഞു.
കത്വ വിഷയത്തില്‍ കേസെടുത്ത് രണ്ടുവര്‍ഷമായിട്ടും ഒരിക്കല്‍പ്പോലും സ്‌റ്റേഷനിലേക്ക് വിളിപ്പിക്കാത്തത് അതുമായി മുന്നോട്ടുപോയാല്‍ നിങ്ങള്‍ നാണംകെടുമെന്നതുകൊണ്ടല്ലേ എന്ന് പി കെ ഫിറോസ് ചോദിച്ചു
ലോകം മിഴിച്ചുനിന്നേക്കാവുന്ന വരാന്‍ പോകുന്ന വികസനങ്ങളെക്കുറിച്ച് സംസാരിച്ച് നേരംകളഞ്ഞ മോദിയോട് പക്ഷെ പെട്രോളിനെയും പാചകവാതകത്തെയുംകുറിച്ച് ചോദിക്കാന്‍ ആര്‍ക്കും അവസരം ലഭിച്ചില്ല.
ഗോകുലം ചിട്ടി ഫണ്ടിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയതായും ഗോകുലം ഗോപാലന്‍ പ്രതിയായ അനധികൃത ചിട്ടിക്കേസുകള്‍ മുഖ്യമന്ത്രി ഇടപെട്ട് പിന്‍വലിപ്പിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
രണ്ടാഴ്ച്ചയായി റിമാന്‍ഡിലായിരുന്ന പി കെ ഫിറോസിന് ഇന്നലെയാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയ പി കെ ഫിറോസ് നേരേ പോയത് യുഡിഎഫിന്റെ സത്യാഗ്രഹ സമര വേദിയിലേക്കാണ്.
പി കെ ഫിറോസിന്റെ അറസ്റ്റ് ഭരണകൂട ഭീകരതയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അറസ്റ്റിനെതിരെ സംസ്ഥാനത്ത് അതിശക്തമായ പ്രതിഷേധമുയരുമെന്നും യുഡിഎഫ് നിയമനടപടി സ്വീകരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
നമ്മള്‍ ആണുങ്ങളെ വീട്ടില്‍ ചെറുപ്പകാലത്ത് ഉമ്മ ഭക്ഷണം പാകംചെയ്യാന്‍ പഠിപ്പിക്കില്ല. വേറെ ഏതോ ഒരു വീട്ടില്‍ നമുക്ക് ഭക്ഷണം പാചകം ചെയ്തുതരാനായി ഒരാള്‍ തയാറെടുപ്പ് നടത്തുന്നുണ്ട് എന്ന വിശ്വാസത്തിലാണ് നമ്മളെ അവരത് പഠിപ്പിക്കാത്തത്.
ഇന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പത്രസമ്മേളനത്തിലൂടെ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട പ്രഖ്യാപനം നടത്തി.
തലശേരിയില്‍ കാരായിമാരുടെ നേതൃത്വത്തില്‍ ഫസലിനെ കൊന്ന് രക്തത്തുളളികള്‍ ടവലിലാക്കി ആര്‍എസ്എസുകാരന്റെ വീട്ടുപടിക്കല്‍ ഉപേക്ഷിച്ച് കൊലപാതകം വഴിതിരിച്ചുവിടാന്‍ ശ്രമിച്ച സിപിഎമ്മുകാര്‍ ഇതല്ല, ഇതിനപ്പുറവും ചെയ്യുമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല
ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെയാണ് പി. സി. ജോര്‍ജ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു.